ടൂറിസം ലിസ്റ്റിൽ അവസാന പകുതികളിലൊക്കെ പെട്ടുപോകുന്ന ചില സ്ഥലങ്ങളുണ്ട്. കാണേണ്ടുന്നതിനപ്പുറത്തു വ്യത്യസ്തമായ അനുഭവങ്ങൾ തരുന്ന സ്ഥലങ്ങൾ. കോന്നി ഇക്കോ ടൂറിസം ഡിപ്പാർട്മെൻറ് ന്റെ കീഴിൽ വരുന്ന അത്തരത്തിൽ കുറച്ചു സ്ഥലങ്ങളുണ്ട്.
അടവി ഇക്കോ ടൂറിസം സെന്റർ ലെ കുട്ടവഞ്ചി യാത്രയാണ് ആദ്യത്തേത്. കുട്ട വഞ്ചിയിൽ ചെറിയ സവാരിയും നീണ്ട ദൂരത്തേക്കുള്ള സവാരിയും ഉണ്ട്. സ്പീഡ് ബോട്ടുകളിൽ നിന്നും തോണിയിൽ നിന്നുമൊക്കെ വളരെ വ്യത്യസ്തമായൊരു യാത്രാനുഭവമാണ് ഇത്.4 പേരടങ്ങുന്ന ഒരു സംഘത്തിന് ചെറിയ ദൂരത്തേക്കുള്ള യാത്രക്ക് 400 രൂപയും ദീർഘ ദൂരത്തിനു 800 രൂപയുമാണ് ടിക്കറ്റ് ചാർജ്. സാധാരണക്കാർക്കും താങ്ങാനാവുന്ന ചിലവേ ഇതിനുള്ളൂ.
മണ്ണീറ ഒരു വലിയ വെള്ളച്ചാട്ടമല്ല. ചെറുതെങ്കിലും മനസ് കുളിർപ്പിക്കുന്നതാണ്.വേരുകൾ തഴുകിയൊഴുകുന്ന വനത്തിലെ കൊച്ചു കൊച്ചു നീരുറവകൾ കൂടിച്ചേർന്ന് മണ്ണീറയിലെത്തുമ്പോൾ വെള്ളച്ചാട്ടമാകും
കടലും, കായലും അതിരു പങ്കിടുന്ന അഴിമുഖവും, ശാന്തമായ കായലും, ആർത്തലച്ചെത്തുന്ന തിരമാലകളും .കലിനും കായലിനുമൊപ്പമുള്ള കണ്ടൽക്കാടുകളും കാണാൻ പ്രത്യേക ഭംഗിയാണ്
കൊച്ചിയിൽ പോർച്ചുഗീസ് മേധാവിത്വത്തിന്റെ മുന്നു നെടും തൂണുകളിലൊന്നാണിത്. മറ്റു രണ്ടെണ്ണം 1503-ൽ നിർമിച്ച ഇമ്മാനുമൽ കോട്ടയും, 1507-ലെ പള്ളിപ്പുറം കോട്ടയും (അയീകോട്ട) ആണ്.പോർച്ചുഗീസ് കോട്ടകളിൽ വച്ച് അതി ബലിഷ്ഠവും അജയ്യവുമായിരുന്നു ഈ കോട്ട
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ മാറി സഞ്ചരിച്ചാൽ ലൈറ്റ് ഹൗസിലെത്താം. 1862-ലാണ് ആദ്യത്തെ
1795ൽ ശ്രീ രാമവർമ തമ്പുരാൻ ഡച്ച് മാതൃകയിൽ പണികഴിപ്പിച്ച ഈ കൊട്ടാരം അതിന്റെ വ്യത്യസ്തമായ ശില്പ ചാതുര്യം കൊണ്ട് വളരെ പ്രശസ്തമാണ്