കണ്ണൂർ ജില്ലയിലെ, പഴയങ്ങാടിയിൽ, ഏകദേശം, രണ്ടു നാഴിക നീളമുള്ള ഈ തോടു് കൃത്രിമമായി വെട്ടി / കുഴിച്ചുണ്ടാക്കിയതാണ്. ഈ തോട്/ കനാൽ 1766 ൽ അറക്കൽ രാജവംശത്തിൽ പെട്ട, കണ്ണൂർ ബീബിയുടെ ഭർത്താവായ ആലി രാജ കോലത്തിരി രാജാധിപത്യത്തിന്റെ കാര്യങ്ങളിൽ, ഹൈദർ ആലിക്ക് (അന്നത്തെ സുൽത്താൻ) വേണ്ടി അറക്കൽ രാജവംശം മേൽനോട്ടം വഹിക്കുന്ന കാലത്ത് ,തളിപ്പറമ്പ്- വളപട്ടണം പുഴകൾ കടലിൽ ചേരുന്ന "മാപ്പിള ബേ", ഏഴിമല പുഴയുമായി, പഴയങ്ങാടിയിലൂടെ ബന്ധിപ്പിക്കുന്നതിന് വേണ്ടിയാണ്, ഈ തോട് / കനാൽ വെട്ടിയുണ്ടാക്കിയത്. എല്ലാ കാലത്തും ഇടതടവില്ലാതെ ജലമാർഗ വാർത്താവിനിമയവും വ്യാപാര ബന്ധവും നിലനിർത്തുന്നതിന്റെ ആവശ്യത്തിലേക്കായിരുന്നു സുൽത്താൻ കനാൽ വെട്ടിയുണ്ടാക്കിയതു്.
ആറു ഗോപുരങ്ങളും നടുവിലായി നിരീക്ഷണ ഗോപുരവുമുള്ള രൂപമായിരുന്നു കോട്ടക്ക്. ഗോപുരങ്ങൾ മുൻപേ നശിച്ചു കഴിഞ്ഞെങ്കിലും അതിന്റെ അടിത്തറകൾ മാത്രമായിരുന്നു ബാക്കിയായത്
മഴക്കാലത്താണ് മാടായിപ്പാറ കൂടുതൽ സുന്ദരി ആകുന്നത് പ്രത്യേകിച്ചും " കാക്കപൂക്കൾ " പൂക്കുന്ന നേരത്ത്.
ഏഴിമലയിലെ പരുത്തിക്കാട് മുത്തപ്പന്‍ ക്ഷേത്രത്തിനടുത്തായി പണിതീര്‍ത്ത ഹനുമാൻ ശില്പ വിസ്മയം ഇപ്പോള്‍ ഏറെ ജനങ്ങളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.
കോട്ടുക്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക ശിലയിൽ കൊത്തിയെടുത്ത ക്ഷേത്രമാണ് കോട്ടുക്കൽ ഗുഹാ ക്ഷേത്രം
കാനോലി കനാലിന്റെയും ഏനാമ്മാവ് കായലിന്റെയും സമൃദ്ധിയാണ് ചേറ്റുവയിൽ നിബിഢമായ കണ്ടൽവനമുണ്ടാക്കിയത്.
കേരളത്തിലെ കായല്‍ടൂറിസത്തിൻ്റെ നട്ടെല്ല് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കായല്‍പരപ്പില്‍
ഏകദേശം 1.5 കിലോമീറ്റർ കാട്ടിലൂടെ നടന്ന് വേണം വെള്ളച്ചാട്ടത്തിനരികിലെത്താൻ. വഴികൾ എല്ലാം കല്ലുപാകിയതാണ്. നീന്താനും, വൈറ്റ് വാട്ടർ റാഫ്റ്റിംഗിനുമുള്ള സൗകര്യമുണ്ട്.
ഇവിടുത്തെ സൂര്യാസ്തമയത്തിന് ഒരു പ്രത്യേക അഴകാണ്. ജലാശയത്തിനടിയിലേക്കു സൂര്യൻ മറയുന്നത് വരെ ആ കഴ്ച കണ്ടുകൊണ്ടിരിക്കാം