അടൂരിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് മണ്ണടി. തിരുവിതാംകൂറിലെ പ്രധാന മന്ത്രിയായിരുന്ന വേലുത്തമ്പി ദളവ ജീവത്യാഗം നടത്തിയ ഇടമായാണ് മണ്ണടിയെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഒരു ചരിത്ര സ്മാരകം എന്ന നിലയിൽ ഇവിടെ ധാരാളം ആളുകൾ എത്താറുണ്ട്. ഇവിടെ വേലുത്തമ്പി ദളവ മ്യൂസിയം സ്ഥിതി ചെയ്യുന്നു. അടൂരിൽ നിന്നും എട്ടു കിലോമീറ്റർ അകലെയാണ് മണ്ണടിയുള്ളത്.
സന്ദർശിക്കുവാൻ പറ്റിയ സമയം വേനൽക്കാലത്തും തണുപ്പും കാലത്തും ഇവിടം സന്ദർശിക്കാം, മഴക്കാലത്ത് ഇവിടേക്കുള്ള യാത്ര മാറ്റിവയ്ക്കുന്നതായിരിക്കും നല്ലത്. കനത്തമഴ യാത്ര പ്ലാനുകളെ തടികം മറിക്കുവാൻ സാധ്യതയുള്ളതിനാലാണിത്. 25 കിലോമീറ്റര്‍ അകലെയുള്ള ചെങ്ങന്നൂര്‍ ആണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്
കാനോലി കനാലിന്റെയും ഏനാമ്മാവ് കായലിന്റെയും സമൃദ്ധിയാണ് ചേറ്റുവയിൽ നിബിഢമായ കണ്ടൽവനമുണ്ടാക്കിയത്.
വെള്ളച്ചാട്ടത്തിന് സമാന്തരമായുള്ള വലിയ പാറക്കെട്ടിൽ നിന്നാൽ ഒരു വശത്ത് കാടിൻറെ ഭംഗിയും മറു വശത്ത് വെള്ളച്ചാട്ടവും കണ്ട് ആസ്വദിക്കാം. വെള്ളം കുതിച്ചു ചാടുന്ന ഇടത്തേക്കും മുകൾഭാഗത്തേക്കും സഞ്ചാരികൾക്ക് എത്തിച്ചേരാൻ കഴിയുമെന്നതും ഇവിടുത്തെ പ്രത്യേകതയാണ്
ഇടയ്ക്ക് ചെറിയ വെള്ളച്ചാട്ടവും അരുവികളും, പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ ശബ്ദങ്ങൾ, പ്രകൃതിഭംഗിയും ഹിമകണങ്ങൾ തലോടിയ കാട്ടു ചെടികളും കാട്ടാറുകളും കുയിലിന്റെ ശബ്ദവും ഇന്നും നിലച്ചിട്ടില്ലാത്ത സുന്ദരക്കാഴ്ച്ചകളും നിറഞ്ഞ സ്ഥലം.
കൽപറ്റയിൽ നിന്ന് ഈ വെള്ളച്ചാട്ടത്തിലേക്കുള്ള വഴി നയനാനന്ദകരമാണ്. തേയിലത്തോട്ടങ്ങൾക്കും തേക്കു വനങ്ങൾക്കും ഇടക്കു കൂടി ആണ്