മുഴപ്പിലങ്ങാട് ബീച്ച്

 

ഏഷ്യയിലെ തന്നെ ഏറ്റവും നീളം ഉള്ള ഡ്രൈവ് ഇൻ ബീച്ച് ആണ് കണ്ണൂരിനും തലശേരിക്കും ഇടയ്ക്കുള്ള ദേശിയ പാതക്ക് സമാന്തരമായി കാണപ്പെടുന്ന ഈ കടൽത്തീരം.. BBC യുടെ ലോകത്തിലെ മികച്ച ഡ്രൈവ് ഇൻ ബീച്ചുകളുടെ ലിസ്റ്റിൽ ആറാമതായി കിടപ്പുണ്ട് കണ്ണൂരിലെ മുഴപ്പിലങ്ങാട് ബീച്ച് . അഞ്ചര കിലോമീറ്റർ നീളമുള്ള അർദ്ധവൃത്താകൃതി യിലുള്ള ഈ ബീച്ചിലെ നനവാർന്ന ഉറപ്പുള്ള മണലാണ് ഇതിലുടെ വണ്ടിയോടിക്കാൻ പ്രാപ്തമാക്കുന്നത് വാഹനങ്ങൾ ഓടുമ്പോൾ ടയറുകൾ പൂഴിയിൽ പതിഞ്ഞുപോകതെ സുഖമായി ഡ്രൈവ് ചെയ്യുവാൻ ഇവിടെ സാധിക്കുന്നു... ശാന്തമായ കടലും ധർമ്മടം തുരുത്തിന്റെ ദൂര കാഴ്ചയും തിരമാലകളെ കീറി മുറിച് ടായറുകൾ ചലിക്കുന്നതും മനോഹരമായ ഒരു അനൂഭൂതിയാണ്

 

 

Location Map View

 


Share

 

 

Nearby Attractions

ധർമ്മടം ബീച്ച്


വൈകുന്നേരം കൂട്ടം ആയി പറന്ന് പോകുന്ന ആയിരക്കണക്കിന് പക്ഷികൾ ധർമടം നൽകുന്ന സ്‌പെഷ്യൽ കാഴ്ച ആണ്

ധര്‍മടം തുരുത്ത്


വേലിയിറക്ക സമയത്ത് 100 മീറ്റർ കടലിൽ കൂടി നടന്നാൽ ധർമ്മടം തുരുത്തിൽ എത്താം

ഏഴര ബീച്ച്


കിഴുന്ന, ഏഴര എന്നീ രണ്ടുബീച്ചുകളെ ചേര്‍ന്ന് ഒന്നിച്ചുവിളിക്കുന്ന പേരാണ് കിഴുന്ന ഏഴര ബീച്ച്

തോട്ടട ബീച്ച്


800 മീറ്റര് നീളത്തില് കിടക്കുന്ന ഈ ബീച്ച് സണ്ബാത്തിന് പറ്റിയ ഇടമാണ്.

പെരളശ്ശേരി തൂക്കു പാലം


ആളുകള്‍ക്ക് നടന്ന്‍ പുഴ കടക്കാനുള്ള സൌകര്യം. വാഹന ഗതാഗതം സാധ്യമല്ല. ഇരു കരകളിലും നില്‍ക്കുന്ന കോണ്‍ക്രീറ്റ് തൂണുകളിലായി ലോഹ വടങ്ങള്‍ ഉറപ്പിച്ചിരിക്കുന്നു.

തലശ്ശേരി കോട്ട


ഉയർന്ന മതിലുകളോടെ ചതുരാകൃതിയിലാണ് കോട്ട. കോട്ടയ്ക്കുള്ളിൽ തുരങ്കമുണ്ട്

തലശ്ശേരി കടൽ പാലം


കരയില്‍ നിന്നും കടലിലേക്ക് തള്ളി നില്‍ക്കുന്ന പാലത്തിന് 500 അടി നീളമുണ്ട്. കടലില്‍ അവസാനിക്കുന്ന ഭാഗത്ത് 40 ഉം മറ്റു ഭാഗത്ത് 26 ഉം അടി വീതിയാണ് പാലത്തിനുള്ളത്

മാപ്പിള ബേ


പുരാതനമായ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും ഒരു കോട്ടയുടെ അവശിഷ്ടങ്ങളും ഇന്നും മാപ്പിള ബേയിൽ കാണാം

അറക്കൽ മ്യൂസിയം


പഴയ ഖുർആൻ, ഖുർആൻ കൈയെഴുത്തുപ്രതികൾ, വൈവിധ്യമാർന്ന പത്തായങ്ങളും ഫർണീച്ചറുകളും

Checkout these

കുടുക്കത്തുപാറ


ആനക്കുളത്തുനിന്ന്‌ ഒരു കിലോമീറ്റർ കാട്ടിലൂടെ സഞ്ചരിച്ചാൽ പാറയിലെത്താം. 360 കരിങ്കൽ പടികൾ കയറിച്ചെന്നാൽ പാറയുടെ മുകളിലെത്താം

അഗസ്ത്യ മല (അഗസ്ത്യാർകൂടം)


മഴക്കാടുകൾ,ചോലക്കാടുകൾ,ഉഷ്ണമേഖലാ വനങ്ങൾ,പുൽമേടുകൾ,ഇലപൊഴിയും വനങ്ങൾ,ഈറക്കാടുകൾ തുടങ്ങി വൈവിധ്യത്തിന്റെ ചേതോഹരങ്ങളായ കാഴ്ചകളാണ് അഗസ്ത്യാർകൂടം ഒരുക്കി വെച്ചിരിക്കുന്നത്.

പാലരുവി


മുന്നൂറടി പൊക്കത്തിൽ നിന്നും പാൽ ഒഴുകുന്നത് പോലെ വെള്ളം പതഞ്ഞ് താഴേക്ക് പതിക്കുന്നതിനാലാണ് പാലരുവിയ്ക്ക് ഈ പേര് ലഭിച്ചത്.

അരിയന്നൂർ മുനിമട


പ്രാചീന കാലത്ത് മുനിമാരുടെ വാസസഥലമായിരുന്നു മുനിമട. തൃശ്ശൂർ ജില്ലയിലെ അരിയന്നൂർ എന്ന സഥലത്താണ് ചരിത്രപ്രസിദ്ധമായ മുനിമടയുള്ളത്.

മണ്ണടി വേലുത്തമ്പി ദളവ സ്മാരകം


വേനൽക്കാലത്തും തണുപ്പും കാലത്തും ഇവിടം സന്ദർശിക്കാം, മഴക്കാലത്ത് ഇവിടേക്കുള്ള യാത്ര മാറ്റിവയ്ക്കുന്നതായിരിക്കും നല്ലത്.

;